അഫ്ഗാനിസ്ഥാനില്‍ രണ്ടിടത്ത് സ്‌ഫോടനം; 48 പേര്‍ കൊല്ലപ്പെട്ടു

ഈ മാസം 28 നാണ് അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിനെം തടസ്സപ്പെടുത്തനാണ് ഭീകരാക്രമണം നടന്നത്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം താലിബാന്‍

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും 5,000 സൈനികസംഘങ്ങളെ പിന്‍വലിക്കും

താലിബാന്‍ പ്രതിനിധികളുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എത്തിയ ഈ കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കേണ്ടതുണ്ട്.

തെരഞ്ഞെടുപ്പിന് താലിബാന് കര്‍സായിയുടെ ക്ഷണം

പ്രക്ഷോഭം അവസാനിപ്പിച്ച് അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താലിബാന്‍ നേതാവ് മുല്ലാ ഉമറിനോട് പ്രസിഡന്റ് കര്‍സായി ആവശ്യപ്പെട്ടു. മുല്ലാ ഉമറിന്

കാബൂളിൽ ആഡംബര ഹോട്ടലിനു നേരെ താലിബാൻ ചാവേറാക്രമണം

കാബൂൾ:അഫ്ഗാനിസ്ഥാനിലെ വടക്കൻ കാബൂളിലെ ഹോട്ടലിൽ താലിബാൻ ആക്രമണം.ആയുധങ്ങളുമായെത്തിയ മൂന്നു ചാവേറുകളാണ് ആക്രമണം നടത്തിയത്.ഏറ്റുമുട്ടലിൽ മൂന്നു ഹോട്ടൽ ജീവനക്കാരും ഒരു പോലീസുകാരനും

പാക്കിസ്ഥാന്‍ ആക്രമിക്കുമെന്ന് താലിബാന്‍ ഭീഷണി

അഫ്ഗാനിസ്ഥാനിലെ  നാറ്റോ സേനയ്ക്കു ഇന്ധനവും മറ്റു സാധനങ്ങളും എത്തിക്കുന്നതിനുള്ള പാത  പാക്കിസ്ഥാന്‍ തുറന്നു നല്‍കിയാല്‍ രാജ്യത്തെ ആക്രമണപരമ്പര നടത്തുമെന്ന് പാക്

അഫ്ഗാനില്‍ ബോംബാക്രമണം: ഒമ്പത് പേര്‍ മരിച്ചു.

അഫ്ഗാനിലെ തെക്കന്‍ കാണ്ഠഹാറില്‍ താലിബാന്‍ തീവ്രവാദികളാണ് ബോംബാക്രമണം നടത്തിയത്. ഇതില്‍  ഒമ്പത്‌പേര്‍ മരിച്ചു.  മരിച്ചവരില്‍ 7 അഫ്ഗാന്‍ സൈനികരും ഒരു