കൊലയാളി സംഘം കണ്ണൂരിൽ നിന്ന്
റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താനായി ഏഴംഗ കൊലയാളിസംഘം എത്തിയതു കണ്ണൂര്‍ ജില്ലയില്‍നിന്നാണെന്നു വ്യക്തമായി. അഞ്ചുപേര്‍ പൊലീസിന്റെ
റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താനായി ഏഴംഗ കൊലയാളിസംഘം എത്തിയതു കണ്ണൂര്‍ ജില്ലയില്‍നിന്നാണെന്നു വ്യക്തമായി. അഞ്ചുപേര്‍ പൊലീസിന്റെ
അക്രമികളുടെ ക്രൂരതയാർന്ന ആയുധങ്ങൾക്ക് മാത്രം നിശബ്ദമാക്കാൻ കഴിഞ്ഞ ധീരയോദ്ധാവിന് ജന്മനാട് വിട നൽകി.അവസാനമായി ഒരു നോക്കുകാണാൻ ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി
ഓഞ്ചിയത്ത് റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരിൽ മൂന്ന് പേർ പിടിയിലായതായി റിപ്പോർട്ട്.കൊലപാതകികൾ സഞ്ചരിക്കാൻ ഉപയോഗിച്ച കാർ വാടകക്കെടുത്ത
ധീരനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു ടി.പി. ചന്ദ്രശേഖരനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ.ചന്ദ്രശേഖരന്റെ കൊലപാതകം അറിഞ്ഞതിനെ തുടർന്ന് അദേഹം ഒഞ്ചിയത്ത് ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരിക്കുകയാണ്.അദേഹത്തിന്റെ
സിപിഎമ്മിനെതിരായ ഗൂഡാലോചനയുടെ ഭാഗമായാണ് ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിണറായി വിജയൻ.കൊലപാതകം അപലപനീയമാണെന്നും അതിൽ ശക്തിയായി
ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നിൽ അടുത്ത ദിവസങ്ങളിലായി ജയിലിൽ നിന്നിറങ്ങിയ രാഷ്ട്രീയ തടവുകാർ ഉണ്ടെന്ന്
ഓഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു അക്രമികൾ എത്തിയ ഗോൾഡൻ കളർ ഇനോവ കാർ കണ്ടെത്തി.ഇനോവ കാറിന്റെ നമ്പർ കെ എൽ 58
ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നിൽ സി പി എം ആണെന്ന് ഇടതുപക്ഷ ഏകോപനസമിതി.കൊലപാതകത്തിന്റെ സാധ്യത
തനിക്ക് ഭീഷണിയുള്ളതായി ചന്ദ്രശേഖരന്‍ പോലീസിനോട് പറഞ്ഞിരുന്നുവെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. കൊലപാതകം ആസൂത്രിതമാണെന്നും ചന്ദ്രശേഖരന് സുരക്ഷനല്‍കുന്നതില്‍ വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്നും
ഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.)യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ