ഉച്ച സമയത്ത് ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പൈപ്പിനു സമീപം പോകുന്നതിനിടെ നവനീതിന്റെ തലയ്ക്കു പിന്നിൽ തെറിച്ചുവന്ന തടിക്കഷണം പതിക്കുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരി സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ
ദീപിക അപസ്മാര രോഗിയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും ഗച്ചിബൗളി പൊലീസ് അറിയിച്ചു.
റിസള്‍ട്ട് അറിഞ്ഞ ശേഷം പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു.