സഹോദരങ്ങളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം

പെൺകുട്ടികൾ നൽകിയ പരാതിയില്‍ പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണ്‍ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു.