എല്‍ഡിഎഫിനെ ഭരണപഥത്തിലെത്തിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘സഖാക്കളേ, സുഹൃത്തുക്കളെ ലാല്‍സലാം’ എന്ന്
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു.കൊവിഡ് ബാധിച്ചാണ് മരിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ
കേന്ദ്രസര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. കൊവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം. രാജ്യത്ത് സര്‍ക്കാരില്ലെന്നും പിആര്‍ കമ്പനി
ശബരിമല വിഷയത്തില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മേലെത്തട്ട് മുതല്‍ താഴേത്തട്ട് വരെ സിപിഐഎമ്മില്‍
നിലവിലെ ബീഹാര്‍ മഹാസഖ്യ മാതൃകയില്‍ കൂടുതല്‍ സഖ്യങ്ങള്‍ രൂപീകരിക്കും. ഇതുവഴി ബിജെപിയെ സംസ്ഥാനങ്ങളില്‍ ക്ഷീണിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്ര സർക്കാർ.
ബിജെപി ഇപ്പോൾ നടത്തുന്നത് ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് . ഇതിനെ പ്രതീക്ഷിച്ചതാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ബംഗാളിൽ തൃണമൂലിനെതിരായി ഇടതുപക്ഷം ബിജെപിയ്ക്ക് വോട്ടുമറിയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ആരോപണം ഉന്നയിച്ചിരുന്നത്.
പരസ്യ പ്രചാരണം അവസാനിച്ച സന്ദർഭത്തിൽ സൈനികദൗത്യം പോലുള്ള വിഷയങ്ങളിൽ പ്രസ്താവനകളിറക്കി വോട്ടർമാരെ സ്വാധീനിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് യെച്ചൂരി.