പ്രതിഷേധം ഒരിക്കലും ഒരു പാർട്ടിക്കെതിരെയായിരുന്നില്ല എന്നും നിയമഭേദഗതിക്കെതിരെയായിരുന്നു എന്നും പാർട്ടിയിൽ ചേർന്ന മറ്റൊരാളായ ആസിഫ് അനീസ് പറയുന്നു...
പക്ഷെ ഞങ്ങള്‍ക്ക് വേദനിച്ചു. അവര്‍ ഞങ്ങളെ ദേശദ്രോഹികള്‍ എന്നു വിളിച്ചു.
ഇതിനായി മുതിർന്ന രണ്ട് അഭിഭാഷകരെ സമരക്കാരുടെ നേതാക്കളുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ചു.
തീരെ ദരിദ്രരായ ബോധമില്ലാത്ത ആളുകളെയാണ് വഴിയില്‍ ഇരുത്തിയിരിക്കുന്നത്. ഇങ്ങിനെ ഇരിക്കുന്നതിന് പ്രതിഫലമായി എന്നും അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്.
അതേസമയം രണ്ട് വലിയ ഹിന്ദു മഹാസഭാ നേതാക്കൾ യുപിയിൽ കൊല്ലപ്പെട്ടു.എന്നാൽ ആരും അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പ്രതിഷേധക്കാര്‍ക്കെതിരെ ഹിന്ദുസേന ഇന്ന് മാര്‍ച്ച് നടത്തിയിരുന്നു.