ന്യൂദല്‍ഹി: ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രധാനപ്രതിയും മുന്‍ എംഎല്‍എയുമായ ബ്രജേഷ് താക്കൂർ
ഒക്ടോബര്‍ 12നായിരുന്നു എംഎൽഎ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.
കുറ്റകൃത്യം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും നിലവിലുള്ള സംവിധാനം മതിയാകില്ല എന്ന വാദവും ഉയരുന്നുണ്ട്.
നവംബർ ആറാം തീയതി കൊച്ചുവേളി-മൈസൂരു എക്സ്പ്രസിലാണ് സംഭവം നടന്നത്.
കേസിൽ അച്ഛനെ പോലീസ് പോക്സോ നിയമപ്രകാരമുള്ള കേസ് ചാർജ് ചെയ്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിൽ ലിഫ്റ്റ് ചോദിച്ചുകൊണ്ട് വാഹനത്തില്‍ വഴിയില്‍ നിന്ന് കയറുകയായിരുന്നു.
ഏപ്രില്‍ മാസം 16 നാണ് പെണ്‍കുട്ടി മന്ത്രവാദത്തിനിടെ തിരുനെല്‍വേലി വെച്ച് കൊല്ലപ്പെട്ടത്.
ഈ മാസം 13ന് പാര്‍ക്കര്‍ എന്ന വ്യക്തി തന്‍റെ വളര്‍ത്തു മകള്‍ ബോധരഹിതയാണെന്ന് പോലീസിനെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സമയത്ത് മകളെ തന്റെ സഹോദരിക്കൊപ്പം നിര്‍ത്തുകയായിരുന്നു.