ശരണ്യ വിയാനെ കൊലപ്പെടുത്തുന്നതിൻ്റെ തലേദിവസം രാത്രി വലിയന്നൂർ സ്വദേശിയായ കാമുകൻ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്...
ശരണ്യയുടെ കാമുകന്‍ പൊലീസിന്‍രെ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല.ചോദ്യം ചെയ്യലിന് ഇയാള്‍ പൊലീസിനു മുന്‍പില്‍ ഹാജരകായിട്ടില്ല. സ്ഥലത്തില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.കൊലപാതകം
ഇയാൾ റോഡില്‍ നില്‍ക്കുന്നത് എന്താണെന്നു ചോദിച്ചപ്പോള്‍ മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാല്‍ അതുവഴി പോകാനാവില്ല, അതുകൊണ്ടു മാറി നില്‍ക്കുന്നു
ജയിൽ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ടെങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസലിങ് നൽകുമെന്നും അധികൃതർ പറഞ്ഞു...
കൊലപാതകശേഷം വീട്ടിലെ ഹാളില്‍ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവര്‍ക്കൊപ്പം കുഞ്ഞിനെ തെരയാനും ഇറങ്ങിയിരുന്നു...
പ്രണയ വിവാഹശേഷം ശരണ്യയും ഭര്‍ത്താവും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.