ബഹുഭൂരിപക്ഷം ദരിദ്രരെ ജാതി, ആചാരങ്ങള്‍ എന്നൊക്കെ പറഞ്ഞ് ചൂഷണം ചെയ്ത് ന്യൂനപക്ഷം ജീവിതം അര്‍മ്മാദിച്ചിരുന്നൊരു നാടായിരുന്നു നമ്മുടേത്; സനീഷ് ഇളയടം

അവരെക്കുറിച്ച് , മലയാളികളുടെ ആ പിതാമഹന്മാരെയും മാതാമഹികളെയും കുറിച്ച് 1860ല്‍ ഒരു ചര്‍ച്ച് മിഷന്‍ പാതിരിയുടെ ഭാര്യ ഇങ്ങനെ എഴുതി.