സംസ്ഥാന സര്‍ക്കാരിന് റബ്ബര്‍ പുനരുജ്ജീവന പദ്ധതിക്കായി 500 കോടി അനുവദിക്കുമെന്നും ഇറക്കുമതി പരിമിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാരില്‍നിന്ന്
ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ടയറുകള്‍ ബഹിഷ്‌കരിക്കാനുള്ള മലയാളികളുടെ നീക്കം ഫലം കണ്ടുതുടങ്ങി. രണ്ടു ദിവസമായി ഒരു പ്രമുഖ ടയര്‍ കമ്പനി
കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ചൂഷണം ചെയ്ത് റബ്ബര്‍ വിലകുറച്ച് വാങ്ങുകയും എന്നാല്‍ ടയര്‍ വില കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ടയര്‍
അരുണാപുരം സെന്റ് തോമസ് ഇടവക ദേവാലയത്തില്‍ നാളെ മുതല്‍ ഡിസംബര്‍ അഞ്ച് വരെ സാമ്പത്തിക മാന്ദ്യത്തിനും റബര്‍ വിലയിടിവിനുമെതിരെ കൂട്ട
സ്വാഭാവിക റബറിന്റെ വില താഴ്ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിന് വിപണിയില്‍ ഇടപെട്ട് റബര്‍ സംഭരിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച്
റബ്ബർ കർഷകർക്ക് ആശ്വാസം ആയി ഒടുവിൽ സർക്കാർ നടപടി. വിപണിയിലെ വിലയിലും രണ്ടുരൂപ അധികം നല്‍കി റബ്ബര്‍ സംഭരിക്കാന്‍ മന്ത്രിസഭായോഗത്തില്‍
കേന്ദ്ര എജന്‍സികള്‍വഴി റബ്ബര്‍സംഭരിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രവാണിജ്യ മന്ത്രി ആനന്ദ്ശര്‍മ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍
രാജ്യത്തെ ടയര്‍ കമ്പനികള്‍ റബര്‍ ഇറക്കുമതി വര്‍ധിപ്പിച്ചതോടെ വില താഴുന്നതിന് സമീപനാളുകളില്‍ വിപണി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ്
ആഭ്യന്തര, വിദേശ വിപണികളില്‍ റബര്‍ വില ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഒമ്പത് മാസത്തിനിടയിലെ ഏറ്റവു മികച്ച നിലവാരം ദര്‍ശിച്ചത്
അവധി വ്യാപാരികളുടെയും വന്‍കിട വ്യവസായികളുടെയും വിപണിയിലേക്കുള്ള കടന്നുകയറ്റം അതിരുകടന്നതോടെ ആഭ്യന്തര റബര്‍ വില കൂപ്പുകുത്തി. ഇതോടെ പത്തു ലക്ഷം വരുന്ന