തനിക്കെതിരെയുള്ള ലൈംഗികാരോപണ കേസ് പരിഗണിച്ച ബെഞ്ചിൽ താൻ ജഡ്ജിയാവാൻ പാടില്ലായിരുന്നു; തെറ്റ് അംഗീകരിക്കുന്നതായി രഞ്ജൻ ഗൊഗോയ്
2019 ഏപ്രിൽ 19 നായിരുന്നു സുപ്രീംകോടതിയിലെ വനിത ജീവനക്കാരി രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്.
2019 ഏപ്രിൽ 19 നായിരുന്നു സുപ്രീംകോടതിയിലെ വനിത ജീവനക്കാരി രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്.
അതേസമയം, തനിക്ക് ഈ കേസില്‍ വാദം കേള്‍ക്കുന്നിടെ അമിതമായ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും ഗൊഗോയ് വെളിപ്പെടുത്തി.
ഞാനൊരിക്കലും ഒരു രാഷ്ട്രീയ നേതാവല്ല. അത്തരത്തില്‍ ഒരു ആഗ്രഹവും എനിക്കില്ല.
ഇത്തരത്തിലുള്ള ഒരു ചടങ്ങിന് കാരണമായ മഹത്തരമായ വിധി പുറപ്പെടുവിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നാല്‍ അത് വലിയ
ആഗസ്റ്റ് മാസം 5 ലെ ചടങ്ങിന് അദ്ദേഹമായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്
പരാതി നൽകിയതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി തൊട്ടുപിന്നാലെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ഗൊഗോയി രാജ്യസഭയിലെത്തിയപ്പോള്‍ തന്നെ ‘ഷെയിം ഓണ്‍ യൂ’ എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം വരവേറ്റത്.
'രാഷ്ട്രീയനിറമുള്ള നിയമനം' എന്നാണ് മധു കിഷ്വാർ തന്റെ ഹർജിയിൽ വിശേഷിപ്പിക്കുന്നത്.
ജസ്റ്റിസ് ഖന്ന സർവീസ് കാലയളവിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും സര്‍ക്കാരിന് വേണ്ടി നിലകൊണ്ടതിന്റെയും നിയമത്തെ മുറുകെ പിടിച്ചതിന്റെയും പേരിലായിരിക്കും ഓര്‍മ്മിക്കപ്പെടുക.