നിലപാട് മാറ്റം വിഎസിന്റെ രാഷ്ട്രീയ അപചയം; ജനങ്ങള്‍ തിരിച്ചറിയും: രമ
ടിപി വധക്കേസില്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടുമാറ്റം അദ്ദേഹത്തിന്റെ രാഷ്ട്രീയ അപചയമാണെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ആര്‍എംപി നേതാവ് കെ.കെ. രമ.
ടിപി വധക്കേസില്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടുമാറ്റം അദ്ദേഹത്തിന്റെ രാഷ്ട്രീയ അപചയമാണെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ആര്‍എംപി നേതാവ് കെ.കെ. രമ.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വിവാദപ്രസ്താവനയ്ക്കു ശേഷം അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചെന്ന് ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ. തെരഞ്ഞെടുപ്പായതിനാല്‍
വിഎസ് അച്യുതാനന്ദന് ടിപി വധവുമായി ബന്ധപ്പെട്ട് മലക്കം മറിഞ്ഞത് ചന്ദ്രശേഖരനേറ്റ 52 മത്തെ വെട്ടാണെന്ന് കെ.കെ രമ. സ്വന്തം മനസാക്ഷിയെ
പാര്‍ട്ടി അനുഭാവികള്‍ക്കുപോലും സിപിഎമ്മിന്റെ കൊലക്കത്തിയില്‍ നിന്ന് രക്ഷയില്ലതായിരിക്കുകയാണെന്ന് ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ പറഞ്ഞു. പെരിഞ്ഞനത്ത് വെട്ടേറ്റു മരിച്ച
ടിപി വധക്കേസിലെ ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.കെ.രമ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിനോട് നന്ദിയുണ്ടെന്ന് രമ
ടി.പി.ചന്ദ്രശേഖരന്റെ ബൈക്ക് ഭാര്യ കെ.കെ.രമയ്ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. രമയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. കൊല്ലപ്പെടുന്ന സമയത്ത് ടി.പി.
ടി പി കേസിൽ സി.പി.എമ്മിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ ഇന്ന് രാവിലെ മുതൽ സെക്രട്ടേറിയറ്റ്
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു കെ.കെ. രമ നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിക്കും. ഇതിനായി രമയും
കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ. രമ നിരാഹാര സമരത്തിനിരുന്നാല്‍ കാണാന്‍ പോകരുതെന്ന് മുതിര്‍ന്ന
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ കെ കെ രമ നിരാഹാര സമരത്തിന്