ശശി തരൂരിനും രജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹ കേസുമായി കര്‍ണാടകയും

ബാംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ പരപ്പന അഗ്രാഹാര ജയിലില്‍ കേസ് കൊടുത്തത്.