പ്രകാശ് തമ്പിയും വിഷ്ണുവും സ്വർണക്കടത്ത് തുടങ്ങിയത് ബാലഭാസ്കറിന്റെ മരണശേഷമെന്ന് ഡിആർഐ
പ്രകാശ് തമ്പിക്കു പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഡിആർഐ അവകാശപ്പെടുന്നത്
പ്രകാശ് തമ്പിക്കു പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഡിആർഐ അവകാശപ്പെടുന്നത്
സ്വര്‍ണക്കടത്തിനായി മാത്രം ആറ് തവണ പ്രകാശ് തമ്പി ദുബായിക്ക് പോയി. ഓരോ തവണയും പത്ത് കിലോ സ്വര്‍ണം വീതം പ്രകാശ്
അതേസമയം, ദൃശ്യങ്ങൾ പ്രകാശ് തമ്പി ശേഖരിച്ചുവെന്ന് ആദ്യം മൊഴി നൽകിയ കടയുടമ ഷംനാദ് മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം നിഷേധിച്ചത് സംഭവത്തിലെ