സി എഫ് തോമസ് അടുത്ത കേരള കോണ്‍ഗ്രസ് ചെയര്‍മാൻ, യുഡിഎഫ് പറഞ്ഞാല്‍ പാലായില്‍ നിഷ ജോസിനെയും അംഗീകരിക്കും: പി ജെ ജോസഫ്
വിമത നേതാവായ ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കിയായിരുന്നു കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര യോഗം വിളിച്ച് ചേര്‍ത്തത്.
വിമത നേതാവായ ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കിയായിരുന്നു കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര യോഗം വിളിച്ച് ചേര്‍ത്തത്.
യുവജന സംഘടനയുടെ 49ആം ജന്മദിന സമ്മേളനമാണ് പിളര്‍പ്പിന് വേദിയായത്.
ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടിൽ തന്നെയാണ് ഇരുപക്ഷവും
പിജെ ജോസഫിന്റെ ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്ന്ജോസ് കെ മാണി പരസ്യമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പിജെ ജോസഫ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യമാണെന്ന് പത്രസമ്മേളനത്തില്‍ എംഎല്‍എമാര്‍ വ്യക്തമാക്കി.
ജോസഫിനെ തടയാനും നേതൃ സ്ഥാനം നിലനിര്‍ത്താനും സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം വീണ്ടും പിജെ
സംസ്ഥാനത്തെ 14 ജില്ലകളിൽ 10 ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്‍റ് പദവിയിലുള്ളത്. ഇവരിൽ ഒൻപത്പേരാണ് സി എഫ് തോമസിനെ
കെ എം മാണിയുടെ മുപ്പതാം ചരമദിനമെത്തിയിട്ടും ഒരു അനുശോചന യോഗം പോലും ചേരാന്‍ കഴിയാത്തവിധം വഷളാണ് കേരളാ കോണ്‍ഗ്രസിലെ നിലവിലെ
യുഡിഎഫിൽ സീറ്റ് ലഭിക്കാതെ ഇടഞ്ഞുനിൽക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിനെ പാർട്ടിയിലേക്കു ക്ഷണിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി
ശുദ്ധമായ കുടിവെള്ളം ലഭ്യമാവുക എന്നത് പൗരന്റെ ജന്മാവകാശമാണെന്ന് ജലവിഭവ മന്ത്രി പി. ജെ.ജോസഫ്. തൃക്കൂര്‍- കല്ലൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ