സൂര്യനാകാനുള്ള തിരിച്ചുവരവിൽ പത്മസൂര്യ

പട്ടിണിയും പരിവട്ടവുമായി ജീവിതത്തിന്റെ ഇരുട്ടിൽ ചുരുണ്ടു കൂടുന്ന ഗോപിയായി അഭ്രപാളിയിൽ സ്വന്തം അടയാളങ്ങൾ ചാർത്തി,പിന്നെ നിഷ്കളങ്കതയാർന്നൊരു പുഞ്ചിരിയ്ക്ക് പുറകിലൊളിപ്പിച്ച വില്ലത്തരവുമായി