പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂടുതൽ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിൽ 612 പേര് പിണറായി മന്ത്രിസഭയിൽ 489 പേരും
പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ എണ്ണം 489 ആണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ തന്നെ നല്ലൊരു ശതമാനം വിവിധ
പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ എണ്ണം 489 ആണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ തന്നെ നല്ലൊരു ശതമാനം വിവിധ
അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ് അച്ചുതാനന്ദൻ അപഹാസ്യനായിരിക്കുന്നു
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പിടി നിലപാടില്‍ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി.
എന്തായാലും നേട്ടത്തിൽ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.
750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്.
അനുനയചര്‍ച്ചകള്‍ക്ക് നേതാക്കളുടെ പൂര്‍ണ്ണപിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്
നിലവില്‍ മൂവരും തങ്ങളുടെ പരാതി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇത്തവണയും എല്‍ഡിഎഫ് തരംഗമെന്ന് ഇന്ത്യാടുഡേ ടിവിയുടെ എക്‌സിറ്റ് പോള്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റിന് സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഉമ്മൻചാണ്ടി മറുപടി നൽകിയിരിക്കുന്നത്.
ഇത്തരം സര്‍വ്വേ കൊണ്ട് യുഡിഎഫിന് തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.