കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മലയാളിയായ നഴ്‌സ് മരിച്ചു; സംഭവം യുപിയിലെ നോയിഡയില്‍
മലയാളി നഴ്‌സ് ഉത്തര്‍പ്രദേശില്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.
മലയാളി നഴ്‌സ് ഉത്തര്‍പ്രദേശില്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.
ആതുര സേവനത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ലിനി ഉള്‍പ്പെടെയുള്ളവരുടെ ഓര്‍മയില്‍ ഒരു നഴ്‌സ്ദിനവും കൂടിയെത്തി. ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം.
ഇതില്‍ സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. 62 സ്വദേശി നഴ്‌സുമാരാണ് ഇവിടെ പുതിയതായി ജോലിയില്‍
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള എം ബി ബി എസ് ബിരുദധാരികള്‍ക്കും, കേരള നേഴ്‌സിങ് കൗണ്‍സില്‍
വിദേശ രാജ്യങ്ങളിലേയ്ക്കുള്ള നഴ്‌സുമാരുടെ നിയമനം സൗജന്യമാക്കുമെന്നും നിയമിക്കുന്ന സ്ഥാപനം തന്നെ വീസ ഫീസ് നല്‍കുമെന്നും സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാന ടിക്കറ്റും വീസയും ഏറ്റുവാങ്ങിയപ്പോള്‍ കൈവിട്ടുപോയ ജീവിതം തിരിച്ചു പിടിച്ച സന്തോഷത്താല്‍ വിതുമ്പുകയായിരുന്നു
സര്‍ക്കാര്‍ വാക്കു പാലിക്കുന്നില്ലെന്ന് ആരോപിച്ച് ലിബിയയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി നഴ്‌സുമാര്‍ സമരത്തിലേക്ക്. ശമ്പളക്കുടിശികയും ജോലിയും നല്കുമെന്ന വാക്ക് സര്‍ക്കാര്‍
സംസ്ഥാനസര്‍ക്കാരിനെതിരേ പരാതിയുമായി ലിബിയയില്‍ നിന്നുമെത്തിയ നഴ്‌സുമാര്‍. പുലര്‍ച്ചേ ഡല്‍ഹിയിലെത്തിയ ഇവരെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. മൂന്നു ദിവസം കഴിഞ്ഞേ ഇവര്‍ക്കു
കാത്തിരുന്ന ബന്ധുജനങ്ങളില്‍ ആശ്വാസപുഞ്ചിരി വിടര്‍ത്തി ഇറാക്കി വിമതര്‍ വിട്ടയച്ച മലയാളി നഴ്‌സുമാര്‍ കേരളത്തിലെത്തി. രാവിലെ 11.55-നാണ് നഴ്‌സുമാരെയും വഹിച്ചുകൊണ്ടുള്ള എയര്‍
ആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാക്കിൽ ഐ.എസ്.ഐ.എസ് തീവ്രവാദികൾ മോചിപ്പിച്ച 46 നഴ്സുമാരെയും കൊണ്ടുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. പുലർച്ചെ 4.18നാണ്