മൃതദേഹം സംസ്‌കരിക്കാന്‍ സ്വന്തമായി ഒരുപിടി മണ്ണില്ല,പൊതുശ്മശാനം പോലും ഇല്ലാത്ത ഗ്രാമം; മാതാവിന്റെ മൃതദേഹം മെഡിക്കല്‍കോളജിന് നല്‍കി മകന്‍

മരണശേഷം മറവ് ചെയ്യാന്‍ ഭൂമിയില്ലാത്തതിനെ തുടര്‍ന്ന് വൃദ്ധയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറി മകന്‍.