നിപ ആശങ്ക അകലുന്നു; പരിശോധനയ്ക്ക് അയച്ച സമ്പർക്കപ്പട്ടികയിലെ 20 പേരുടെയും ഫലം നെഗറ്റീവ്
വൈറസ് ബാധ സ്ഥിതീകരിച്ച് മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായത്.
വൈറസ് ബാധ സ്ഥിതീകരിച്ച് മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായത്.
ആവശ്യമായ രേഖകളില്ലാതെ എത്തുന്നവരെ മടക്കി അയയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന നിലപാടിലാണ് അധികൃതർ.
കേന്ദ്രത്തിനായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് അയച്ച കത്തിലാണ് നിർദ്ദേശങ്ങളുള്ളത്.
ഇനിയും സമ്പര്‍ക്ക പട്ടിക കൂടാന്‍ സാധ്യതയുണ്ടെന്നും രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചുവെന്നും അവര്‍ അറിയിച്ചു.
നിലവിലെ നിപ സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി.
നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പ്രതികരിച്ചു. അന്ന് ആരോഗ്യപ്രവര്‍ത്തകരെയും നാടിനെയും നയിച്ചതും ആ
അന്ന് വടകര എംപിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്ന് ഒരു ഫോണ്‍കോളിലൂടെ പോലും അദ്ദേഹം ഞങ്ങളുടെ കാര്യമൊന്നും അന്വേഷിച്ചിട്ടില്ലെന്നും അജന്യ പറഞ്ഞു...
രോഗബാധ പടരാതെ തടയാൻ വൈറസ് ബാധിതരെ കണ്ടെത്തി പ്രത്യേക പരിചരണം നൽകുന്നതടക്കമുള്ള കാര്യങ്ങളാണ് സംഘം പ്രധാനമായും പഠിക്കുന്നത്.
കൊച്ചി: സംസ്ഥാനത്തെ നിപ ബാധയിൽ ആശങ്കയൊഴിയുന്നു. ഒബ്സർവേഷൻ വാർഡിലായിരുന്ന നാലു പേരെ ഡിസ്ചാർജു ചെയ്തു. നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന
നിലവിൽ നിപ ബാധിതനെന്ന് കണ്ടെത്തിയ യുവാവിനെ പരിശോധിച്ച രണ്ട് നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റന്റ്, സുഹൃത്തുക്കൾ, ബന്ധു എന്നിവർക്കാണ് രോഗമില്ലെന്ന്