പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചു; കേന്ദ്രബജറ്റ് കേരളത്തിന് നിരാശ: മുല്ലപ്പള്ളി
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്തി
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്തി
ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്കു വഴി മുസ്ലിം ജനവിഭാഗത്തിൽ തന്നെ ഒരു വലിയ
വിജയത്തിന് നിരവധി പിതാക്കന്മാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍സിപ്പാലിറ്റികളിലെല്ലാം മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. സിപിഎമ്മിന് അമിതമായി ആഹ്‌ളാദിക്കാന്‍ ഇതില്‍ വഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പക്ഷെ പിന്മാറാനുള്ള തീയതി കഴിഞ്ഞതിനാല്‍ ജയകുമാറിന്റെ പേരും, കൈപ്പത്തി ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ രണ്ടാമത് തന്നെ ഉണ്ടായിരുന്നു.
സംസ്ഥാന മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് ഇതുവരെയും അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത് എന്നും മുല്ലപ്പള്ളി ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പോരാട്ടം വന്‍ പരാജയമാണെന്നും വികസനം ഇടതിന്റെ അജണ്ടയേയല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമവും അഴിമതി രഹിതമായതുമായ ഒരു സല്‍ഭരണമാണ് . അത് കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമേ സാധിക്കൂ.
എന്നാല്‍ മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
സ്വര്‍ണ്ണ കടത്ത് കേസില്‍ എല്‍ഡിഎഫ് എംഎല്‍എയുടെ പേരുകൂടി പുറത്ത് വന്നതോടെ ആരുടെ ചങ്കിടിപ്പാണ് വര്‍ധിക്കുന്നതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന്അദ്ദേഹം പറഞ്ഞു.