സംഭവത്തിൽ തുടര്‍ന്ന് പ്രദേശവാസികളായ ഹാക്കി യാദവിനെയും രാമേഷ്വറിനെയും പോലിസ് അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതികള്‍ മാനസിക രോഗികളാണെന്നാണ് പോലീസ് പറയുന്നത്.
എക്സൈസ് സംഘംവുമായി ഈ വീട്ടിലുള്ളവര്‍ തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.
മാത്രമല്ല, ഈ കടകള്‍ തമ്മില്‍ അകലം വേണമെന്നും ഇതിനായി സര്‍ക്കാരിന്‍റെ ഇടപെടല്‍ വേണമെന്നും രാമേശ്വര്‍ ആവശ്യപ്പെട്ടു.
പിന്നീട് കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ മുന്നില്‍ ഇന്ത്യന്‍ എക്സ്പ്രസ്റിപ്പോർട്ടർ ഉൾപ്പെടെ രണ്ട് പേര്‍ കമല്‍നാഥിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു.
രണ്ട് ഗ്രാമങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന ജാം നദിക്ക് ഇരുകരകളിലുമായി ഇവര്‍ അണിനിരന്ന ശേഷം നദിക്ക് മധ്യത്തില്‍ പതാക ഉയര്‍ത്തും.
മധ്യപ്രദേശിലെ ഗ്വാളിയോര്‍ചമ്പല്‍ മേഖലയില്‍ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് വിഷാംശമുള്ള പാല്‍ കണ്ടെത്തിയത്.
മുഖ്യമന്ത്രിയായ കമല്‍നാഥിന്‍റെ വസതിയിലെ നായകളെ മാറ്റുന്നതിനെ ഭാഗമായാണ് നടപടിയെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
തെരുവിലെ റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ വ്യാഴാഴ്ചയാണ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.
കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവയാണ് ഗവർണർ ആനന്ദിബെൻ