ഉച്ചഭാഷിണിയിലൂടെ നമസ്‌കാരം നടത്തിയതായി പരാതി; യുപിയിൽ മദ്രസാകെട്ടിടം പൊളിച്ചുനീക്കി
1961ൽ തദ്ദേശ ഭരണകൂടത്തിൽനിന്ന് തന്റെ മുത്തച്ഛൻ സ്വന്തമാക്കിയ ഭൂമിയിലാണ് മദ്രസ നിർമിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
1961ൽ തദ്ദേശ ഭരണകൂടത്തിൽനിന്ന് തന്റെ മുത്തച്ഛൻ സ്വന്തമാക്കിയ ഭൂമിയിലാണ് മദ്രസ നിർമിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മാതൃകാപരമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ മഹല്ല് കമ്മിറ്റി. പ്രദേശത്തെ മുസ്ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ മാത്രം ഉച്ചഭാഷിണികള്‍ ഉപയോഗിച്ചാല്‍ മതിയെന്നും