വീണ്ടും ലോഡ്ഷെഡിംഗ് വേണ്ടിവരുമെന്ന് ആര്യാടന്
സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ്. ജലസംഭരണികളില്‍ 23 ശതമാനം ജലം മാത്രമേ ശേഷിക്കുന്നുള്ളുവെന്നും മഴ
സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ്. ജലസംഭരണികളില്‍ 23 ശതമാനം ജലം മാത്രമേ ശേഷിക്കുന്നുള്ളുവെന്നും മഴ
ജൂലായ് ഒന്നിനുമുമ്പ് ലോഡ്ഷെഡിങ് പിന്‍വലിച്ചേക്കും. തമിഴ്നാട്ടില്‍നിന്ന് ഈയാഴ്ച മുതല്‍ വൈദ്യുതി കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂഴിയാര്‍ നിലയത്തിന്റെ അറ്റകുറ്റപ്പണി 28-ഓടെ പൂര്‍ത്തിയാവുന്നതോടെ
താല്‍ച്ചാറില്‍ നിന്നുള്ള വൈദ്യുതി ലഭിച്ചുതുടങ്ങിയതോടെ സംസ്ഥാനത്തെ ലോഡ് ഷെഡിംഗ് 45 മിനിറ്റ് മാത്രമാക്കി ചുരുക്കിയതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ജൂണ്‍
വൈദ്യുതി ലഭ്യതയില്‍ 620 മെഗാവാട്ടിന്റെ കുറവുണ്ടായതിനെത്തുടര്‍ന്ന് ജൂണ്‍ 4 മുതല്‍ ലോഡ് ഷെഡിംഗ് 45 മിനിട്ടാക്കി ഉയർത്തി. വൈകിട്ട് 6.45
സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും ലോഡ്ഷെഡ്ഡിംഗ് . വൈകിട്ട് 6.45 നും രാത്രി 10.45 നും ഇടയിലാണ് അരമണിക്കൂര്‍ ലോഡ്ഷെഡ്ഡിംഗ്.
ലോഡ് ഷെഡിംഗ് ജൂണ്‍ 15 വരെ നീട്ടി. പകല്‍ ഒരു മണിക്കൂറും രാത്രി അര മണിക്കൂറുമുള്ള വൈദ്യുതി നിയന്ത്രണമാണു ജൂണ്‍
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് നാളെ റഗുലേറ്ററി കമ്മീഷന് അവലോകനം നടത്തും.ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയതു വൈദ്യുതി ഉപയോഗത്തെ എങ്ങനെ ബാധിച്ചുവെന്നു