കൂടത്തായി തുടര്കൊലപാതങ്ങളിലെ പ്രതി ജോളിയെ തള്ളിപ്പറഞ്ഞ് ഭര്‍ത്താവ് ഷാജി സ്കറിയ. തന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിന് മുന്‍പും ജോളി
കേവലം സ്വത്തുതര്‍ക്കമെന്നു പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ പോലും എഴുതിത്തള്ളിയ കേസിന്റെ ദുരൂഹസ്വഭാവം പുറത്തുകൊണ്ടുവന്നത് ജീവന് ജോര്‍ജാണ്.
കോഴിക്കോട് കൂടത്തായിയിലെ തുടര്കൊലപാതങ്ങളില് പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളായ. ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് താമരശേരി കോടതി 14 ദിവസത്തേക്ക്
സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിക്കുന്നതിലെ ആശങ്ക
വർഷങ്ങൾ പഴകിയതിനാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ റീപോസ്റ്റുമോർട്ടം നടത്തുക എളുപ്പമല്ല.
കോഴിക്കോട് കൂടത്തായിയില്‍ നടന്ന തുടര്മരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. ഒരു കുടംബത്തിലെ ആറുപേരാണ് മരണപ്പെട്ടത്. ഇവര്‍ക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്നാണ്