പൂജാ വിധികൾ പഠിപ്പിക്കാമെന്ന് പ്രലോഭനം; പതിമൂന്ന്കാരനെ പ്രകൃതിവിരുദ്ധ  പീഡനത്തിനിരയാക്കിയ കേസിൽ രണ്ട് പൂജാരിമാർക്ക് അഞ്ചുവർഷം തടവ്

കിഴക്കേ കല്ലട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ.ജി മുണ്ടയ്ക്കൽ ഹാജരായി.