‘മദ്യവും ബദാംപരിപ്പും വാങ്ങി കൊണ്ട് വരണം മിഷ്ടർ’ ,’അരമണിക്കൂറിനിടയിൽ നാലുപ്രാവശ്യം ചുമച്ചു ഇത് കൊറോണയാണോ’; കൺേട്രാൾ റൂമിലേക്കെത്തുന്ന വിളികൾ
പിന്നാലെ കുറച്ചുമദ്യം എത്തിച്ചുതരാൻ കഴിയുമോയെന്ന് ചോദിച് കൺട്രോൾ റൂമിൽ മറ്റൊരു വിളിയെത്തി.
പിന്നാലെ കുറച്ചുമദ്യം എത്തിച്ചുതരാൻ കഴിയുമോയെന്ന് ചോദിച് കൺട്രോൾ റൂമിൽ മറ്റൊരു വിളിയെത്തി.
കൊവിഡ് ബാധിച്ച ഒരാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്ത വാര്‍ത്ത കണ്ടു. രോഗം പൂര്‍ണമായും മാറി തിരിച്ചെത്തിയ ആളെ ഭാര്യ വീട്ടില്‍
കേരളത്തിന്റെ കരുതലിൽ നിന്നും കടൽ കടക്കാനൊരുങ്ങുമ്പോൾ ഹൃദയം തൊട്ട് യൂറോപ്പിലെ സഞ്ചാരികൾ പറഞ്ഞ വാക്കുകളാണ്.
കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്ന് റിപ്പോര്‍ട്ടുകള്‍.
അങ്ങനെയുള്ള അവസരത്തിൽ പോലീസ് പിടിയിലകപ്പെട്ട യുവാവ് രക്ഷപ്പെടാൻ സ്വീകരിച്ച അതി ബുദ്ധിയാണ് ഇപ്പോൾ സംസാര വിഷയം.
5 കിലോ അരി ഉൾപ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളായിരിക്കും ഉൾപ്പെടുത്തുക. തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിനാണ് പദ്ധതി.
നിങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞതിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്.
സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം നൽകണമെന്നാണ് പുതിയ അറിയിപ്പ്.
അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയില്‍ ബേക്കറികളും തുറക്കണം.
ലോകമൊട്ടാകെ ഇത് വരെ ഒരുലക്ഷം പേര് കൊവിഡ് രോഗത്തില്‍ നിന്ന് മുതക്തരായെന്നാണ് കണക്കുകൾ.