ഇന്ത്യയിൽ നിന്നും തിരികെ ചെന്ന ദക്ഷിണാഫ്രിക്കൻ ടീം അംഗങ്ങളേയും ഒഫീഷ്യലുകളേയും നിരീക്ഷണത്തിലാക്കും

യാത്രകള്‍ നടത്തിയത് പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ അണുനശീകരണം ഉറപ്പുവരുത്തിയ ശേഷമായിരുന്നു.