68 വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ നേടിയ പ്രദേശങ്ങളിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആഘോഷിച്ചത് ദേശിയഗാനം ആലപിച്ചും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയും

എഴു പതിറ്റാണ്ടായി ദേശമില്ലാതിരുന്ന പതിനായിരങ്ങള്‍ക്ക് ഒറ്റരാത്രി കൊണ്ട് പൗരത്വം ലഭിച്ചപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള

നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് ഒടുവില്‍ യാഥാര്‍ത്ഥ്യമായി; ഇന്ത്യയുടെ ൈകയിലുള്ള 7,110 ഏക്കര്‍ ഭൂമി ബംഗ്ലാദേശിനും ബംഗ്ലാദേശിന്റെ കൈയിലുള്ള 17,160 ഏക്കര്‍ ഇന്ത്യയ്ക്കും കൈമാറ്റം ചെയ്യുന്ന ഭൂമി കൈമാറ്റത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയഇന്ത്യ- ബംഗ്ലാദേശ് സൗഹൃദത്തിലെ നാഴികക്കല്ലായ ഭൂമി കൈമാറ്റത്തിന് ഇന്ന് തുടക്കമാകും. നാലുപതിറ്റാണ്ട്

നാളെ മെല്‍ബന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ രണ്ടു രാജ്യങ്ങളുടെയും ദേശിയഗാനങ്ങളായി മുഴങ്ങുന്നത് ഒരിന്ത്യക്കാരന്റെ വരികളായിരിക്കും; വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ

ലോകകപ്പില്‍ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാളെ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നതിനു മുമ്പ് മുഴങ്ങുന്നത് ഇന്ത്യയുടെ വിശ്വകവി രവീരന്ദനാഥ ടാഗോറിന്റെ വരികള്‍.