ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ
കോവിഡിനെ നിലവിലെ സാഹചര്യത്തില്‍ മറികടക്കാനുള്ള ഏകമാര്‍ഗ്ഗമായ വാക്സിന് നടപ്പാക്കുന്നതിനായി പ്രധാനമന്ത്രിയോടൊപ്പം ഉറച്ചുനിന്നവരാണ് അലോപ്പൊതി ഡോക്ടര്‍മാര്‍.
കോവിഡിനെ നിലവിലെ സാഹചര്യത്തില്‍ മറികടക്കാനുള്ള ഏകമാര്‍ഗ്ഗമായ വാക്സിന് നടപ്പാക്കുന്നതിനായി പ്രധാനമന്ത്രിയോടൊപ്പം ഉറച്ചുനിന്നവരാണ് അലോപ്പൊതി ഡോക്ടര്‍മാര്‍.
സ്വന്തം പ്രജകളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുകയാണ് ചെയ്യേണ്ടത്.
ഫെബ്രുവരി 1 മുതൽ 14-ാം തിയതി വരെ സംസ്ഥാനത്തെ ഓരോ ജില്ലകളിലായാണ് നിരാഹാര സത്യഗ്രഹം നടക്കുക.
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിർദേശവുമായി ഐഎംഎ
മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ശാസ്ത്രീയ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ല എന്നും ഐഎംഎ
നമ്മുടെ അടുത്തിരിക്കുന്നവരെല്ലാം പോസിറ്റീവ് ആണെന്ന് ധരിക്കേണ്ട സ്ഥിതിയാണ്. പരിശോധന നടത്താത്തിടത്തോളം കാലം ഒരാളും നെഗറ്റീവ് ആണെന്ന് പറയാനാകില്ല- ഡോ. എബ്രഹാം
ആർ ടി പി സി ആർ നെഗറ്റീവ് ആകുവാൻ എടുത്ത് ഏതാണ്ട് 13 ദിവസവും ആശുപത്രിയിൽ കിടക്കേണ്ടി വന്നത് 14
അതേപോലെ തന്നെ സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികില്‍സ കൂടി ഉറപ്പാക്കണമെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ആ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ആരാധനാലയങ്ങളും മാളുകളും തുറന്നുകൊടുക്കുന്നതോടെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള സാഹചര്യം ഉണ്ടാകും. അത്തരമൊരു സാഹചര്യം വന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനം