കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കൊവിഡ് ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിക്കും
കേരളത്തിൽ കോട്ടയം ഇടുക്കി ജില്ലകളിൽ കൂടുതൽ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിക്കാൻ സാധ്യത. നാലുദിവസം കൊണ്ട് 17 പേര്‍ക്കാണ് ഇവിടെ
കേരളത്തിൽ കോട്ടയം ഇടുക്കി ജില്ലകളിൽ കൂടുതൽ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിക്കാൻ സാധ്യത. നാലുദിവസം കൊണ്ട് 17 പേര്‍ക്കാണ് ഇവിടെ
പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ആത്മഹത്യാശ്രമത്തിനിടെ വിജയപ്രകാശിന് ശരീരത്തിൽ 75 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
അതിലുംകൂടി ഫലം നെഗറ്റീവായല്‍ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങി പിന്നീട് 28 ദിവസത്തെ നിരീക്ഷണത്തില്‍ തുടർന്നാൽ മതിയാകും.
ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന് രോഗബാധയുണ്ടായത് എറണാകുളത്ത് നിന്നാണെന്ന് സംശയത്തിൽ ആരോഗ്യവകുപ്പ്. വിദേശത്തുനിന്നെത്തിയ ഏറണാകുളം സ്വദേശിയോടൊപ്പം ഇയാൾ താമസിച്ചിരുന്നതായി
ഇടുക്കിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എംഎൽഎ ഹോസ്റ്റലിലും സന്ദർശനം നടത്തിയിരുന്നതായി വിവരം.ഇതേ തുടർന്ന് എംഎൽഎ ഹോസ്റ്റലും പരിസരപ്രദേശങ്ങളും
ആരോഗ്യവകുപ്പ് അധികൃതരിൽ നിന്നുമാണ് തനിക്ക് രോഗമുണ്ടെന്ന കാര്യം അറിഞ്ഞതെന്നും ഇദ്ദേഹം സമ്മതിക്കുന്നു...
മാത്രമല്ല, സംസ്ഥാനത്തെ പ്രധാനനേതാക്കന്മാരും ഒരു മന്ത്രിയുമായും ഇദ്ദേഹം ഇടപെട്ടിരുന്നെന്നും വിവരമുണ്ട്.
തോട്ടത്തിലെ തണൽ ക്രമീകരിക്കുന്നതിനു വേണ്ടി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാറുണ്ട്.
അതിശൈത്യത്തില്‍ തണുത്തു വിറച്ചാണ് വിനോദ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ കാലാവസ്ഥ.കഴിഞ്ഞ ദിവസം ഏഴു ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവുമധികം
ഇടുക്കിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു