വാളകത്ത് കൃഷ്ണകുമാറിനെ ആക്രമിച്ച കേസിൽ സി.ബി.ഐ കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു
വാളകത്ത് അദ്ധ്യാപകൻ കൃഷ്ണകുമാറിനെ ആക്രമിച്ച കേസിൽ സി.ബി.ഐ കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു. ഇന്നു രാവിലെ തിരുവനന്തപുരം സി.ബി.ഐ ഓഫീസിൽ
വാളകത്ത് അദ്ധ്യാപകൻ കൃഷ്ണകുമാറിനെ ആക്രമിച്ച കേസിൽ സി.ബി.ഐ കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു. ഇന്നു രാവിലെ തിരുവനന്തപുരം സി.ബി.ഐ ഓഫീസിൽ
മുന്‍മന്ത്രിയും പത്തനാപുരം എം.എൽ .എ.യുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ വിവാഹം ഇന്ന്.വാളകം കീഴൂട്ട് വീടിനോടുചേര്‍ന്ന കുടുംബക്ഷേത്രത്തില്‍ ആണ് കെ.ബി.ഗണേഷ്‌കുമാറിന്റെ വിവാഹം നടക്കുന്നത്.സ്വകാര്യ ചാനല്‍
മന്ത്രിസഭയിലുണ്ടായ അഴിച്ചുപണിയോടനുബന്ധിച്ച് കെ.ബി.ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പ്രവേശനം ഉടന്‍ ഉണ്ടാവില്ലെന്ന് യുഡിഎഫ് നേതൃത്വത്തിനുവേണ്ടി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ
രാജിവച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രിഉറപ്പ് നല്‍കി. അടുത്ത മാസം തന്നെ സത്യപ്രതിജ്ഞ നടത്താമെന്നാണ് കേരള
എംഎല്‍എ സ്ഥാനം രാജിവെച്ച സംഭവത്തില്‍ അഭിപ്രായം പറയാനില്ലെന്ന് ഗണേഷ് കുമാര്‍. പാര്‍ട്ടി ചെയര്‍മാനായ അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയോടാണ് ഇതേക്കുറിച്ച് ചോദിക്കേണ്ടതെന്നും
പ്രശ്‌നങ്ങളുടെ നടുവില്‍ നില്‍ക്കുന്ന യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിസ്ന്ധിയിലാക്കിക്കൊണ്ട് മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്- ബി നേതാവുമായ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ
കെ.ബി.ഗണേഷ്‌കുമാറിന്റെ വഴുതക്കാട്ടെ വീട് യാമിനിയുടെയും മക്കളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തു. വഴുതക്കാട് ടാഗോര്‍ നഗറിലുള്ള ഗണേഷ്ഭവന്‍ എന്ന പേരിലുള്ള വീടാണ്
ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നത്തില്‍ മുന്‍ മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പു കരാറിന്റെ
മന്ത്രിസ്ഥാനം രാജിവച്ചതുള്‍പ്പെടെയുള്ള തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ അച്ഛന്‍ ആര്‍. ബാലകൃഷ്ണ പിള്ളയാണെന്ന് ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിനുവേണ്്ടി പി.സി.
കെ.ബി.ഗണേഷ് കുമാര്‍ രാജിവച്ചതിനു പകരമായി കേരള കോണ്‍ഗ്രസ്(ബി)യ്ക്ക് പുതിയ മന്ത്രിയെ വേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ആര്‍. ബാലകൃഷ്ണ പിള്ള. ഒഴിവു