മീരാഭായ് ചാനുവിന് നൽകിയ സ്വീകരണ ചടങ്ങിലെ ഫ്ലക്സില്‍ കൂടുതല്‍ വലിപ്പത്തില്‍ മോദിയുടെ ചിത്രം; വിവാദം
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ധാരാളം ആളുകളാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ധാരാളം ആളുകളാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്.
തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ
'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു' എന്നായിരുന്നു ഇതിൽ എഴുതിയിരുന്നത്.
തനിക്കെതിരെ ഒരു നേതാവും കത്തയച്ചിട്ടില്ലെന്നായിരുന്നു ഈ വിഷയത്തിൽ സുരേന്ദ്രന്‍റെ പ്രതികരണം.
തെറ്റ് തിരിച്ചറിഞ്ഞതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പ്രസ്തുത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ മന്ത്രി ജി. സുധാകരനുമൊപ്പം വയനാട് എംപി രാഹുല്‍ ചിത്രം കൂടി
ഈ കുട്ടികളാണ് ഭാവിയെ വാഗ്ദാനങ്ങള്‍ എന്ന പേരില്‍ ഒക്കെയാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കമന്‍റ് വരുന്നത്.
ആത്മഹത്യ ശ്രമം ഉള്‍പ്പെടെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഫഌ്‌സ് നിരോധനത്തില്‍ സര്‍ക്കാര്‍ ഇളവ് ഏര്‍പ്പെടുത്തി. ഫഌ്‌സ് ബോര്‍ഡുകള്‍ക്ക്
സംസ്ഥാനത്ത് പ്ലാസ്റ്റിക് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫ്‌ളെക്‌സ്