ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം ഇപ്പോള്‍ നിര്‍ബന്ധമാക്കിയത്.
നമ്മുടെ ഒക്കെ നാട്ടില്‍ പശുക്കള്‍ പ്രസവിച്ചാല്‍ പശുക്കിടാവ് ആണെങ്കില്‍ വീട്ടില്‍ നിര്‍ത്തും. മൂരിക്കുട്ടന്‍ ആണെങ്കില്‍ ഒരു സമയം കഴിയുമ്പോള്‍ വില്‍ക്കും.
തുടക്കത്തിൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ഒരു ശരിയായ പുരുഷന് ഒരിക്കലും പെണ്‍കുട്ടിയുടെ കുടുംബ സമ്പത്ത് നോക്കി വിവാഹം കഴിക്കില്ല.
കുടുംബത്തിൽ ജനാധിപത്യം ഉണ്ടാകുമ്പോഴേ സ്ത്രീധന സമ്പ്രദായം നമുക്ക് അവസാനിപ്പിക്കാൻ സാധിക്കൂ
വിവാഹം നടന്ന ശേഷം മകളുടെ ഭർത്താവ് മുംബൈയിലേക്ക് പോകുകയും രണ്ട് ലക്ഷം രൂപ കൂടി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കൊല്‍ക്കത്ത: സ്ത്രീധനം ഈടാക്കാനായി ഭാര്യ അറിയാതെ അവളുടെ വൃക്ക വില്‍പന നടത്തി. പശ്ചിമ ബംഗാളില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. റിത