മെഡിക്കൽ കോളേജിലെ സമരം പിൻവലിച്ച് ഡോക്ടർമാർ
ചൊവ്വാഴ്ച വൈകിട്ടോടെ റിപ്പോർട്ടിൻമേലുള്ള നപടി ഉണ്ടാകും
ചൊവ്വാഴ്ച വൈകിട്ടോടെ റിപ്പോർട്ടിൻമേലുള്ള നപടി ഉണ്ടാകും
മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെയാണ് കെജിഎംഒഎ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
മക്കള്‍നീതി മയ്യത്തിലെ ഡോക്ടര്‍മാരോടൊപ്പം രോഗബാധിതരെ സഹായിക്കുന്നതിന് അനുവദിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
രോഗിയെ പരിശോധിച്ച ശേഷം ഡോക്ടർമാർ നൽകുന്ന കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
രാജ്യത്തെ പരിശോധനയെ ഒരു ഇറ്റലിക്കാരിയായ യുവതി പുച്ഛിക്കാന്‍ ശ്രമിച്ചതും അവര്‍ക്ക് വായടപ്പിച്ച് വനിത ഡോക്ടര്‍ നല്‍കിയ മറുപടിയുമാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്...
പിടികൂടുന്ന ജീവികളെ, അത് പാമ്പായാലും മരപ്പട്ടിയായാലും മറ്റേതെങ്കിലും ജീവികളായാലും അതിനെ ഇത്തരത്തിൽ ദ്രോഹിച്ചുകൊണ്ട് പെരുമാറുന്നത് ഇദ്ദേഹത്തിൻ്റെ പതിവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു...
വയറിനുള്ളിൽ വെച്ച് ലൈറ്ററിന്‍റെ ഒരു ഭാഗം വേര്‍പെടുകയും ഉള്ളിലെ ഇന്ധനം വയറ്റിലേക്ക് വ്യാപിക്കുകയും ചെയ്തു.
അതേ സമയംതന്നെ രോഗി മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി പിആര്‍ഒയെ ജേക്കബിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാരിതോഷികങ്ങളും വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മരുന്നുകമ്പനികളില്‍നിന്നു സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്ന ശുപാര്‍ശകളടങ്ങിയ മാര്‍ഗരേഖ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കുന്നു.