ഡിഎംകെയ്ക്കു തെരഞ്ഞെടുപ്പിനേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് രാജിപ്രഖ്യാപനം നടത്തിയ ഡിഎംകെ ട്രഷറല്‍ എം.കെ. സ്റ്റാലിന്റെ വസതിക്കുമുന്നില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച 11 ഡിഎംകെ
ഡിഎംകെയില്‍ നിന്നു പുറത്താക്കപ്പെട്ട, മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകനുമായ എം.കെ. അഴഗിരി സഹോദരിയും രാജ്യസഭാ എംപിയുമായ
അഴിമതിക്കറ പുരണ്ട രാജയേയും ദയാനിധിമാരനേയും സ്ഥാനാര്‍ത്ിയാക്കി, പുത്രനും സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളിലെ ജനകീയനുമായ അഴഗിരിയെ ഒഴിവാക്കിക്കൊണ്ടും ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ
എ.കെ അഴഗിരിയുടെ വധ ഭീഷണിയ്ക്ക് സ്റ്റാലിന്റെ മറുപടി . “ജനിച്ചവരെല്ലാം ഒരു ദിവസം മരിക്കും” എന്നാണു സ്റ്റാലിന്‍ പ്രതികരിച്ചത്.സ്റ്റാലിന്റെ മൂത്ത
അച്ചടക്ക നടപടിയെടുത്തു അഴഗിരിയെ പുറത്താക്കിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പേ അടുത്ത വെളിപ്പെടുത്തലുമായി കരുണാനിധി രംഗത്ത്. തന്റെ മകനും അഴഗിരിയുടെ സഹോദരനുമായ
കരുണാനിധിയുടെ മകനും മുൻ കേന്ദ്രമന്ത്രിയുമായ അഴഗിരിയെ ഡി.എം.കെയിൽ നിന്ന് പുറത്താക്കി.സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള പോരു മൂർച്ചിച്ചതിനെ തുടർന്നാണു അഴഗിരിയെ പാർട്ടിയിൽ
ഡിഎംകെയില്‍ എം.കെ. അഴഗിരിക്കും അനുയായികള്‍ക്കും വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ മനംനൊന്ത് അഴഗിരിയുടെ അടുത്ത അനുഭാവിയെ ജീവനൊടുക്കിയ നിലയില്‍ കണ്‌ടെത്തി. തേനി
ഡിഎംകെ ബിജെപിയോട് അടുക്കുന്നതിന്റെ ആദ്യ സൂചനകള്‍ വ്യക്തമാക്കി നരേന്ദ്ര മോഡിക്ക് കരുണാനിധിയുടെ പ്രശംസ. മോഡ് നല്ല വ്യക്തയാണെന്നാണ് കരുണാനിധി അഭിപ്രായപ്പെട്ടത്.
യുപിഎ സര്‍ക്കാരില്‍ നിന്ന് പിന്‍വാങ്ങിയതിനു പിന്നാലെ ഡിഎംകെ നേതൃത്വത്തിലുള്ള മക്കള്‍ പോര് കൂടുതല്‍ രൂക്ഷമാകുന്നു. കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു
യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഡിഎംകെ പിന്‍വലിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ അഞ്ചു മന്ത്രിമാര്‍ ഉടന്‍
Page 3 of 4Previous
1
2
3
4
Next