വാരണാസിയിലെ ക്ഷേത്രത്തിൽ ഒരു കുടുംബത്തിലെ അര്‍ദ്ധ സഹോദരിമാരായ രണ്ട് യുവതികള്‍ വിവാഹിതരായി

വിവാഹം ചെയ്യാതെ തങ്ങൾ മടങ്ങില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ പുരോഹിതന്‍ വിവാഹത്തിന് കാര്‍മികത്വം വഹിക്കുകയായിരുന്നു.