ശരീരമാകെ 16 മുറിവുകൾ; ചേര്‍ത്തലയില്‍ കൊല്ലപ്പെട്ട ഹെന ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് കൊടും ക്രൂരതകൾ
മെയ് മാസം 26നാണ് കൊല്ലം സ്വദേശി ഹെനയെ അപ്പുക്കുട്ടന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
മെയ് മാസം 26നാണ് കൊല്ലം സ്വദേശി ഹെനയെ അപ്പുക്കുട്ടന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
നായ നടത്തിയ ആക്രമണത്തില്‍ ഏഴാം വാർഡ് കട്ടത്തറ സ്വദേശി വേണു (47)വിന്റെ കൈകളിലെ ഞരമ്പിനാണ് പരിക്കേറ്റത്.
ഉപയോഗിച്ചശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ നട്ടുവളർത്തുകയായിരുന്നു.
സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ കടയില്‍ ആളില്ലാത്ത സമയങ്ങളില്‍ കുട്ടിയെ കുറെ നാളുകളായി ഉപദ്രവിക്കുകയായിരുന്നു.
പ്രധാന കമ്പനികളുടെ ഗൃഹോപകരണങ്ങൾ കാര്യമായ വിലക്കുറവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇത് കണ്ട് അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ ഇയാൾ ചിരവയ്ക്ക് മകനെ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
നമ്മെ ഓരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാക്കിയാണ്
സംഭവ സ്ഥലത്തുനിന്നും നിന്നും ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.