ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം ഇപ്പോള്‍ നിര്‍ബന്ധമാക്കിയത്.
കാലിക്കറ്റ് സിൻഡിക്കേറ്റ് ഉപസമിതി പൂനെയിൽ പോയി പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നും സമാധാനത്തോടെ പഠിക്കാന്‍ സാധിക്കുന്നില്ലെന്നും പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി എംഎസ്എഫും സര്‍വകലാശാല
ബിഎസ്‌സി സര്‍ട്ടിഫിക്കറ്റിന് പകരം കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിബിഎസ് പാസായ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പരാതി. മാത്രമല്ല മറ്റ് പല കോഴ്‌സുകളുടേയും സര്‍ട്ടിഫിക്കറ്റുകളും
വിദ്യാര്‍ത്ഥികള്‍ തമ്മിലും നാട്ടുകാരുമായും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അടച്ചു. ക്യാമ്പസിലെ ഹോസ്റ്റലുകളും പഠന വിഭാഗങ്ങളും ഇനിയൊരു അറിയപ്പുണ്ടാവുന്ന
കാലിക്കറ്റ് സര്‍വകലാശാല റഗുലര്‍ ബിരുദ പരീക്ഷാഫലം പ്രഖ്യാപിച്ചു . കുറവ് വിജയശതമാനം ബി.എ. വിഷയങ്ങളില്‍ ആണ് . 71.3 ശതമാനം
കാലിക്കറ്റ് സർവകലാശാലയുടെ വിവാദമായ ഭൂമിദാനം സിൻഡിക്കേറ്റ് റദ്ദാക്കി.ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിലാണ് സിൻഡിക്കേറ്റിന്റെ മുൻ തീരുമാനം തിരുത്തുന്നതെന്ന് വൈസ് ചാൻസലർ
കാലിക്കറ്റ് സർവ്വകലാശാല നടത്തിയ ഭൂമിദാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.തൃശൂർ വിജിലൻസ് കോടതിയാണ് ഇ.ഡി.ജോസഫ് എന്ന
നോയിഡ ആസ്ഥാനമായുള്ള അമിറ്റി യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുല്‍ സലാമിന്. അക്കാദമിക