വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം
ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അഞ്ചുമണ്ഡലങ്ങളില്‍ രണ്ടിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫിന്റെ മുന്നേറ്റം.
ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അഞ്ചുമണ്ഡലങ്ങളില്‍ രണ്ടിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫിന്റെ മുന്നേറ്റം.
അരൂര്‍ മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്. 2197 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ലീഡ് ചെയ്യുന്നത്.
ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ എത്തിയപ്പോള്‍ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍. 5000 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്കുമാര്‍ മുന്നിട്ട്
ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, വട്ടീയൂര്‍ക്കാവ് മണ്ഡലത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് ലീഡ്
ഉപതെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ അരൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാൻ
സംസ്ഥാനത്ത് അഞ്ചുണണ്ഡലങ്ങളില് നടന്ന് ഉപതെരഞ്ഞെടു പ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അദ്യ ഫലസൂചന എട്ടരയ്ക്ക് പുറത്തുവരും. ഒരോ റൗണ്ടിലും പത്തിലേറെ
സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണി വരെ തുടരും.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് അനുകൂലമായ അന്തരീക്ഷമാമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച സ്വീകാര്യത തുടര്‍ന്നും ലഭിക്കും. മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുകയെന്നും സുരേന്ദ്രന് വ്യക്തമാക്കി.
കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്....