കൊച്ചിയിലെ ലുലുമാളില്‍ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെത്തി
ഒരു തുണി സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പിസ്റ്റള്‍. ഒരു വൃദ്ധനാണ് തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ചതെന്നാണ് സൂചന.
ഒരു തുണി സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പിസ്റ്റള്‍. ഒരു വൃദ്ധനാണ് തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ചതെന്നാണ് സൂചന.
കണ്ടെടുത്ത വെടിയുണ്ടകള്‍ 1981-82 വര്‍ഷം നിര്‍മിച്ചവയാണ്. പക്ഷേ അതു മാലയാക്കി സൂക്ഷിച്ച ബെല്‍റ്റ് പുതിയതാണെന്നുള്ളതാണ് അന്വേഷണ സംഘത്തെ ജാഗരൂഗരാക്കുന്നത്...
നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു.
പോലീസിന്റെ ഭാഗത്തെ ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
വെടിയുണ്ടകൾ നഷ്ട്മായി അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കാതിരുന്നപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചത്.
കഴക്കൂട്ടം ഠൗണിനു സമീപം കുമിഴിക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. രാവിലെ പത്തുമണിയോടെയാണ് കുമിഴിക്കര പെരുമണ്‍ചിറ എല്‍എന്‍സിപി റോഡിലെ കിഴക്കേ