പാകിസ്ഥാനിലെ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ ഖിസ ക്വനി ബസാര്‍ മേഖലയിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് സ്ഫോടനം
പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ ഖിസ ക്വനി ബസാര്‍ മേഖലയിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് സ്ഫോടനം
ഇവിടെ ഉണ്ടായിരുന്ന ഒരു മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് അനാര്‍ക്കലി മേഖലയില്‍ പൊട്ടിത്തെറിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ വിശദമാക്കുന്നത്.
ഇവിടെ നടന്നത് ഡ്രോണ്‍ ആക്രമണമാണെന്നാണ് പ്രാഥമിക അന്വേഷണ നിഗമനം.
ഈ സ്ഫോടനത്തിൽ പടക്കനിർമ്മാണശാല പൂർണമായും തകർന്നു. അപകടത്തിൽ ചന്ദ്രമതി എന്ന 65-കാരിക്ക് സാരമായി പരിക്കേറ്റു.
എന്നാൽ ഇത് ബോംബാണെന്ന് അറിയാതെ പുഴയിലേക്ക് വലിച്ചെറിഞ്ഞ പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.
കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്...
2013ലെ സെപ്റ്റംബറിലാണ് അമോണിയം നൈട്രേറ്റ് ലവണങ്ങളുമായി ജോര്‍ജിയയില്‍ നിന്നും മൊസംബിക്കിലേക്ക് പോകുകയായിരുന്ന മോള്‍ഡോവന്‍ രാജ്യത്തിന്റെ പതാകയേന്തിയ ചരക്കു കപ്പല്‍ ലെബനനിലെത്തുന്നത്.
ഇതേ രീതിയില്‍ തന്നെ കൊല്ലം പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലെ പുനലൂരിലും പിടിയാനയെ കൊന്നിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ചെന്നൈ : തമിഴ്നാട് വിരുദുനഗറിലെ പടക്ക നിര്‍മ്മാണകേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അറുപത്തിയഞ്ചുകാരിയും ഉള്‍പ്പെടും. ആറുപേര്‍ക്ക് സാരമായി
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും