രാമക്ഷേത്രം : അയോധ്യയിലെ ആഘോഷം കോവിഡ് മാനിക്കാതെയെന്ന് ആക്ഷേപം
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന് ആരോപണം. കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയവിപത്ത് വകവയ്ക്കാതെ
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന് ആരോപണം. കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയവിപത്ത് വകവയ്ക്കാതെ
രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു...
ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥ് രംഗത്ത്.
അവസാന ശനിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭൂമിപൂജ ചടങ്ങിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു.
പുതിയ മസ്ജിദിനോടനുബന്ധിച്ച് ഇന്തോ-ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററും ലൈബ്രറിയും ആശുപത്രിയും നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി രാമന്റെ തീരുമാനം വന്നതിന്റെ പിന്നാലെ ഇതിന് പിന്തുണയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അന്‍വര്‍ അലിയും രംഗത്തെത്തി.
ഭൂമിപൂജ ടെലിവിഷനില്‍ കാണുകയും വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിച്ച് ഭക്തർ ചടങ്ങിന്‍റെ ഭാഗമാകണമെന്നും ഇത്തരത്തില്‍ കോവിഡ് മഹാമാരിക്കെതിരെ ഒന്നിക്കണമെന്നും ക്ഷേത്ര
ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലിംലീഗും കോൺഗ്രസും തീരുമാനിച്ചിട്ടുള്ളത്.
ഇത്തരത്തിലുള്ള ഒരു ചടങ്ങിന് കാരണമായ മഹത്തരമായ വിധി പുറപ്പെടുവിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നാല്‍ അത് വലിയ
ശിവസേന മുഖപത്രമായ സാമ്നയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്...