ആന്ധ്രപ്രദേശില്‍ കോവിഡ് ഭീതിമൂലം ആരും സഹായത്തിന് എത്താതിരുന്നതോടെ അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തിയത് 20 കിലോമീറ്റര്‍.ശ്മശാനത്തിലേക്ക് പോകുന്ന മകന്റെയും മരുമകന്റെയും വാര്‍ത്ത
ആന്ധ്രാപ്രദേശിലെ ജുട്ടഡയില്‍ ആറ് പേരെ വെട്ടിക്കൊന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ ബി. അപ്പാലരാജുവാണ് കൊല
തിങ്കളാഴ്ച വൈകുന്നേരമാണ് ജഗന്‍ മോഹന്‍ ഡല്‍ഹിക്ക് തിരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച...
2.2 ശതമാനം മാത്രമാണ് കേരളത്തിലെ പുരുഷ-സ്ത്രീ സാക്ഷരതാ വിടവ്. ദേശീയ തലത്തില്‍ 14.4 ശതമാനം വിടവാണുള്ളത്...
സംഭവം വാർത്തയായതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു...
ആന്ധ്രാപ്രദേശില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പാറ്റയും പല്ലിയും കണ്ടെത്തി. ഈസ്റ്റ് ഗോദാവരി ജില്ലയിലെ സൂറം പാളയത്തിലുള്ള ആദിത്യ എഞ്ചിനീയറിങ്ങ് കോളേജിലാണ്
ആന്ധ്രാപ്രദേശില്‍ ടിഡിപി നേതാക്കളെ വീട്ടുതടങ്കലിലാക്കി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നടപടി.
ടിഡിപി എംപി കേശിനേനി ശ്രീനിവാസ്,
വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയില്‍ നിയമസഭയും കുര്‍ണൂലില്‍ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി.
വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് മൂന്നംഗ സംഘം അവരെ ക്രൂരമായ ബലാത്സംഗത്തിനിരയാ ക്കുകയായിരുന്നു. ഉവരുടെ ഭര്‍ത്താവും
കോട്ടയത്തു നിന്നും ഇവർ എരുമേലിയിലേക്കു പോയി. ഇവിടെ നിന്നും പമ്പയിലേക്ക് പോകാനാണ് യുവതികളുടെ ശ്രമം...