എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്..!
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്. അന്താരാഷ്ട്ര രീതിയനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക്
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്. അന്താരാഷ്ട്ര രീതിയനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക്
അന്നത്തെ അപകടത്തിൽ പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നു. ഒടുവിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ഒന്നിച്ച് സംസ്‌കരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു...
ടേബിൾടോപ്പ് റൺവേകളിൽ 11,000 അടി ഉയരത്തിൽ പൈലറ്റിന് റൺവേ കാണാനായാൽ മാത്രമാണ് ലാൻഡിങ്ങിന് അനുമതി നൽകുകയുള്ളു എന്നുള്ള കാര്യം എടുത്തപറയേണ്ട
നാട്ടിലും പ്രവാസികള്‍ക്കിടയില്‍ തന്നെയും എയര്‍ഇന്ത്യയുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
ഇറാനിലേക്കു കടക്കവേ ബുദ്ധിമുട്ട് നേരിട്ട വിമാനത്തെ സഹായിക്കാനും പാകിസ്താൻ തയാറായി...
പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാത്തിരിപ്പ് നടപടി ഒഴിവാക്കി ഡൽഹി ഹൈക്കോടതി. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48
വസ്ത്രങ്ങൾ ഉൾപ്പെടുന്ന ബാഗിലായിരുന്നു 75000 രൂപയും സൂക്ഷിച്ചിരുന്നത്.
പൂനയിൽ പ്രവർത്തിക്കുന്ന നായിഡു ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കാണ് ഇയാളെ മാറ്റിയത്.
എയർ ഇന്ത്യയ്ക്ക് നൽകിയ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
കൊറോണ വൈറസ് ബാധയുടെ ആരംഭസ്ഥലമായ ചൈനയിലെ വുഹാനില്‍ നിന്നൊഴിപ്പിച്ച 324 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി. എയര്‍