ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍
അപകടത്തിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വോക്സ്വാഗൺ വെന്റോ കാർ ജിത്തുവിന്റെ സ്കൂട്ടറിനെ മറികടന്നു പോയാണ് മാധ്യമപ്രവർത്തകനായ കെഎം
അപകടത്തില്‍ പോലീസ് നടപടി സ്വീകരിച്ച ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അപകടത്തിൽ ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തെ തുടർന്നുള്ള വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അപകടം നടന്ന ദിവസത്തെ ബാലഭാസ്കറിന്റെ യാത്രയൂടെ വിശദവിവരങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
പനി ബാധിച്ച അഗസ്റ്റോയെ ആശുപത്രിയിൽ കൊണ്ടു പോകുംവഴിയാണ് അപകടം നടന്നത്.
റോഡില്‍ നിന്ന് വന്‍ താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തില്‍ തട്ടി നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
അപകടസമയത്ത് ഭര്‍ത്താവിന്റെ സഹോദരനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പിറകിലെ സീറ്റില്‍ മകന്‍ ഒമര്‍ വെബയറിനെ കെട്ടിപ്പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു മുനീറ.
പിന്നില്‍ നിന്നുള്ള ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരി തകർത്തുകൊണ്ട് കാർ തലകീഴായി റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു.