ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന്
അമ്പത്തിയൊമ്പതാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണ മികച്ച നടനടക്കം നിരവധി പുരസ്‌കാരങ്ങള്‍ മലയാളത്തെ തേടിവന്നുവെങ്കിലും ഇത്തവണ
അമ്പത്തിയൊമ്പതാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണ മികച്ച നടനടക്കം നിരവധി പുരസ്‌കാരങ്ങള്‍ മലയാളത്തെ തേടിവന്നുവെങ്കിലും ഇത്തവണ
സംവിധായകന്‍ ലാല്‍ ജോസ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണം ഫെബ്രുവരി പതിമൂന്നിന് ദുബായില്‍ ആരംഭിച്ചു. ഗദ്ദാമയുടെ നിര്‍മാതാവായ
ആര്‍. ശരത് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് പറുദീസ. ശ്രീനിവാസന്‍, തമ്പി ആന്റണി, ശ്വേതാ മേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. കല്‍ക്കട്ടാ
മൂന്ന് ഭർത്താക്കന്മാരുടെയും അവരുടെ വ്യത്യസ്തങ്ങളായ മൂന്ന് ഭാര്യമാരുടെയും കഥയുമായി ഹസ്ബന്റ്സ് ഇൻ ഗോവ ഒരുങ്ങുന്നു.സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്
ഐവി ശശിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അവളുടെ രാവുകൾ റീമേക്ക് ചെയ്യുന്നു.ഒറിജിനല്‍ സംവിധാനം ചെയ്ത ഐ വി ശശിതന്നെയാണ് റീമേക്കും ചെയ്യുന്നത്.
മേജര്‍ രവി, പ്രിയനന്ദനന്‍, രാജേഷ് അമനകര, വിനോദ് വിജയന്‍, മാത്യൂസ് എന്നിവര്‍ സംവിധാനംചെയ്ത അഞ്ചു ലഘുചിത്രങ്ങളാണ് ഈ യാത്രയില്‍ ഉള്ളത്.
നിശബ്ദ സിനിമയുടെ കാലം ആവിഷ്‌കരിക്കുന്ന ദ ആര്‍ട്ടിസ്റ്റ് മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി. ഇതുള്‍പ്പെടെ അഞ്ച് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ്
എണ്‍പത്തിനാലാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം തുടരുന്നു. ലോസ്ആഞ്ചല്‍സിലെ കൊഡാക് തിയേറ്ററില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 11 നാമനിര്‍ദ്ദേശങ്ങളുമായി
മോഹന്‍ലാലിനെ നായകനാക്കി രഞ്ചിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ പ്രകാശ്‌രാജും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ വേഷത്തെ വളരെ പ്രതീക്ഷപയോടുകൂടിയാണ് താന്‍ കാണുന്നതെന്ന്
ദുഃഖപര്യവസായി നാടക ശാഖയില്‍ അനശ്വര കൃതി എന്നു വിശേഷിപ്പിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ ഹാംലറ്റിന്റെ മലയാള ആവിഷ്‌കാരം കര്‍മ്മയോഗി മര്‍ച്ച് 9