ബിൽക്കിസ് ബാനോ കേസ്: കുറ്റവാളികളുടെ ഇളവ് ഫയലുകൾ ഹാജരാക്കുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രവും ഗുജറാത്ത് സർക്കാരും
പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടും സംസ്ഥാനത്തോടും കോടതി ആവശ്യപ്പെട്ടു.
പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടും സംസ്ഥാനത്തോടും കോടതി ആവശ്യപ്പെട്ടു.
അതേസമയം, വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ഹർജി പരാമർശിച്ചത്. പുനഃരധിവാസം വെല്ലുവിളിയെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ പരാമർശിച്ചു.
വാദം കേൾക്കുന്നതിനിടെ, ഇന്ത്യൻ റെയിൽവേ സംരക്ഷണ ഗിയർ ഉപയോഗിച്ച് 'ഇൻസാനിറ്ററി ലാട്രിൻ' ശുചീകരണ തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്ന്
ഹർജിക്കാർ സമർപ്പിച്ച കണക്കുകൾ തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.
പിന്നാലെ പെണ്‍കുട്ടികളുടെ സുരക്ഷ, സൗകര്യം, ആരോഗ്യം എന്നിവയ്ക്കായുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.
നേരത്തെ, കേസിലെ ഒന്നാം പ്രതിയായ റൗഫ് ഷെരീഫായിരുന്നു വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
മുദ്ര വച്ച കവറിൽ രേഖകൾ സമർപ്പിച്ചുള്ള കോടതി നടപടിക്രമം എന്നീ കാര്യങ്ങളുടെ കാര്യത്തിലൊക്കെ നിർണായകമായ ഒരു വിധി
പല പ്രതിപക്ഷ നേതാക്കളെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായി ഹർജിക്കാർ ആരോപിച്ചിരുന്നു.
കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ നിലനിർത്തുന്നതിനും ഭരണകൂടം ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഈടായി നൽകേണ്ടതില്ല