ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു

single-img
3 September 2019

തിരുവനന്തപുരം:ശാന്തിഗിരി ആശ്രമം പ്രസിഡന്റും ഗുരുധര്‍മ്മ പ്രകാശസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു. ഇന്നലെരാത്രി9.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് ആഗസ്ത്22ന് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കും.രാവിലെ മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

കോട്ടയംകൂരോപ്പടഎന്നസ്ഥലത്ത്ഒരു പുരാതന ക്രിസ്ത്യന്‍ കുടുംബത്തില്‍സ്വാമി സത്യപ്രകാശ ജനിച്ചത്. 1976ലാണ്ആദ്യമായി ഗുരുവിനെകണ്ടുമുട്ടുന്നത്.പിന്നീട്ഗുരുവിന്റെശിഷ്യനായി,സന്ന്യാസിയായിവര്‍ഷങ്ങളോളം കേന്ദ്രാശ്രമത്തില്‍കര്‍മ്മംചെയ്തതിനുശേഷം കല്ലാര്‍(ഇടുക്കി),എറണാകുളംആശ്രമങ്ങള്‍കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു.
ആശ്രമത്തിന്റെവികസനത്തില്‍നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വി.