ലോകകപ്പ്: ആദ്യ പകുതിയില്‍ രണ്ട് ഗോളുകളുമായി അർജന്റീന മുന്നിൽ
23-ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയെ ബോക്സിനകത്ത് വീഴ്ത്തിയതിന് അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു.
23-ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയെ ബോക്സിനകത്ത് വീഴ്ത്തിയതിന് അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു.
അത്തരത്തിൽ ഒരു ദിവസം വൈകാതെ രാജ്യത്ത് സമാഗമമാകും. അന്ന് ദേശീയ പതാകയ്ക്ക് കീഴില്‍ ജനം ആര്‍ത്തുല്ലസിക്കുമെന്നും മോദി
തന്റെ കാലത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ, ലയണൽ മെസ്സി അഭിമാനകരമായ ഫിഫ ലോകകപ്പ് ട്രോഫി ഒഴികെ നേടാനുള്ളതെല്ലാം നേടിയിട്ടുണ്ട്.
മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും.
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ റെക്കോര്‍ഡുകളുടെ തമ്ബുരാനായി ലിയോണല്‍ മെസി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ മൂന്നടിച്ച് അര്‍ജന്‍റീന ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ മെസി
1998ൽ നടന്ന ലോകകപ്പില്‍ നോര്‍വെയോടാണ് ബ്രസീല്‍ അവസാനമായി ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞത്. അതിനു ശേഷം ആദ്യമായാണ് ഇന്നലെ ഏറ്റ
കോസ്റ്ററിക്കയ്ക്കെതിരെ മിന്നും വിജയം കൈവരിച്ചിട്ടും പ്രീ ക്വാര്‍ട്ടര്‍ നഷ്ടമായി ജര്‍മനി. രണ്ടിനെതിരെ നാല് ഗോള്‍ നേടിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. കോസ്റ്ററിക്കയ്ക്കെതിരെ
ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റമുണ്ടായാൽ 10 മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്നാണ്
10 മിനിറ്റിനുള്ളിൽ തന്നെ രണ്ടാമത്തെ ഗോൾ നേടിയാണ് ആഫ്രിക്കൻ വീര്യം ചോരില്ലെന്നുള്ള കാര്യം ഏഷ്യൻ ശക്തികളെ ഘാന വീണ്ടും ഓർമ്മിപ്പിച്ചത്.
നമുക്ക് വിജയിക്കണം, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയും. ബുധനാഴ്ച മറ്റൊരു ഫൈനൽ വരാനിരിക്കുന്നു, നമുക്കെല്ലാം ഒരുമിച്ച് പോരാടണം